അത്രയ്ക്കു പ്രിയമാകുമൊരു സ്വപ്നമൊത്തിരി – ത്തേൻനിലാച്ചന്ദനം ചാലിച്ചെടുത്തിന്നു മുറ്റത്തു ശുഭ്രമന്ദസ്മിതം തൂവുന്ന നിൻ മുഖം പോലെയാമത്തമീപ്പൂക്കളം.